Tuesday, October 1, 2024

Various...

 

ജെബ്ലിൻ ജേക്കബ് - 13.4.24

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ വിശുദ്ധീകരിക്കുന്നവയാണ് കൂദാശകൾ.

ശൈശവത്തിൽ ജ്ഞാനസ്നാനം കഴിഞ്ഞവർക്ക് കൗമാരത്തിൽ, കുമ്പസാരത്തിനുശേഷം ദിവ്യകാരുണ്യം നല്കപ്പെടുന്നത്.

യേശുവിനെപ്പോലെ 'പ്രായത്തിലും ജ്ഞാനത്തിലും, ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരാൻ'

അപ്പത്തിനൊപ്പം വചനവും അനിവാര്യമാണ്.

പ്രായത്തിൽ വളരാൻ അപ്പവും ജ്ഞാനത്തിൽ വളരാൻ ദിവ്യ കാരുണ്യമായിത്തീർന്ന വചനവും അവശ്യമാണ്.

വചനം മാംസമായ യേശു വചനത്തിലൂടെ അപ്പത്തെ മാംസമാക്കി.

അപ്പമായ യേശുവിനെ സ്വീകരിക്കുന്ന നമ്മൾ വിശക്കുന്നവർക്ക് അപ്പമാകേണ്ടവരാണ്, അപ്പമേകേണ്ടവരാണ്.

ഇതുറപ്പായും മനുഷ്യരെ

എന്നുമാത്രമല്ല ദൈവത്തേയും

പ്രീതിപ്പെടുത്തും, തീർച്ച.

അങ്ങനെ ജീവിച്ചാൽ, അവിടുന്ന്, 'എന്റെ പിതാവിനാൽ അനുഗ്രഹീതരെ വരുവിൻ...'  എന്ന് നമ്മെ, ജെബ്ലിൻ മോളെയും ക്ഷണിക്കും.

- പങ്കിയച്ചൻ

 

 

 

 

 

വളരെ കുഞ്ഞുനാളിൽ തന്നെ സ്നേഹം, സമത്വം, ധീരത ,സത്യസന്ധത, നന്മ, സൗഹൃദം മുതലായ പുണ്യങ്ങൾ പകർന്നു നൽകുന്നതിനൊപ്പം ഇതിൻ്റെയൊക്കെ അച്ചിൽ എന്നെ വാർത്തെടുത്ത എൻ്റെ പങ്കിയച്ചൻ. അച്ചാ ജീവതയാത്രയിൽ അച്ചൻ നൽകിയ ഒരു മൂല്യങ്ങളും കൈമോശം വരുത്താതെ കൂടെ കരുതുന്നു അതുകൊണ്ട് ഇന്നോളം ഏത് പ്രതികൂല സാഹചര്യത്തിലും തല ഉയർത്തിയേ നിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. അച്ചൻ്റെ മകളായതിൽ എന്നും അഭിമാനം. ഈ നല്ല ദിനത്തിൽ പ്രാർത്ഥനാശംസകൾ🌹🌹”

-          Asha Christopher 28.03.2024

 

 


"My Black is Beautiful"

"From the color of my skin, to the texture of my hair

to the length of my strands, to the breadth of my smile

To the stride of my gait, to the span of my arms, to the depth of my bosom

to the curve of my hips, to the glow of my skin...

My black is beautiful

It cannot be denied, it will not be contained.

And only I will define it.

For when I look in my mirror, my very soul cries out,

My black is beautiful

 

And so today, I speak it out loud, unabashedly, I declare it anew.

My black is beautiful

Whether celebrated, imitated, exploited or denigrated

Whether natural from inside or skillfully applied

My black is beautiful.

To my daughters, my sisters, my nieces, my cousins, my colleagues and my friends,

I speak for us all when i say again,

My black is beautiful

- Saundra Heath [Black is beautiful,

but the verse makes it

still more beautiful...panky.]

Erayumman Panky at 7:49am Monday 3 March, 2008

 

 

വിശുദ്ധ യൗസേപ്പിതാവ് നിശബ്ദതയുടെ സുവിശേഷം

Fathima, Kazhakkuttom - Homily @ 6.30 am on Monday, 18.03.24...

 

സുവിശേഷങ്ങളിൽ ഒരിടത്തും ജോസഫിന്റെ ഒരു വാക്കു പോലും കാണാനില്ല. അവൻ ഒരിക്കലെങ്കിലും സംസാരിച്ചതായി പറയുന്നില്ല. അവൻ ആന്തരികതയുടെ, നിശബ്ദതയുടെ, മൗനത്തിന്റെ മനുഷ്യനാണ്.

വചനം നമ്മിൽ വളരുന്നിടത്തോളം,  വാക്കുകൾ കുറയുന്നു, എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നു. ഇതു തന്നെ

മരുഭൂമിയിൽ നിലവിളിക്കുന്നവൻറെ ശബ്ദമായി സ്വയം പരിചയപ്പെടുത്തിയ

യോഹന്നാനും പറഞ്ഞു വച്ചത്: "അവൻ വർദ്ധിക്കണം, പക്ഷേ ഞാൻ കുറയണം"

( യോഹ 3:30). ഇതിനർത്ഥം അവൻ സംസാരിക്കണം, ഞാൻ നിശബ്ദനായിരിക്കണം എന്നാണ്.

ജോസഫിൻറെ മൗനം മൂകതയല്ല; അത് ശ്രവണം നിറഞ്ഞ, അഗാധമായ നിശബ്ദതയാണ്, സ്വന്തം ആന്തരികത സ്ഫുരിക്കുന്ന നിശബ്ദത.

നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞ

മറിയംപോലും വചനം കേട്ട് അസ്വസ്ഥയായി, 'ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ' 1:34 എന്നൊക്കെ ചോദ്യങ്ങളും ആശങ്കകളും അറിയിച്ചു.

എന്നാൽ, ജോസഫ് നിശബ്ദനാണ്. എങ്കിലും ഏകാഗ്രതയോടെ വചനം ശ്രവിക്കുന്നു, അതിനെ ജീവിതത്തിൽ പകർത്തുന്നു, ജീവിതം തന്നെയാക്കുന്നു. അങ്ങനെ വചനം അദ്ദേഹത്തിൽ മാംസം ധരിക്കുന്നു...

അദ്ദേഹത്തിന്റേത് ഭാവാത്മക, ക്രീയാത്മക നിശബ്ദതയാണ്, (അല്ലാതെ നിഷേധാത്മകമായ ഒന്നല്ല, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, അവഗണനയുടെ, കലഹത്തിന്റെ, അക്രമത്തിന്റെ ഒന്നുമല്ല...)

വചനത്തെ സ്വീകരിച്ച്, ധ്യാനിച്ച്, ജീവിതമാക്കിയ മേരിയുടെയും ജോസഫിൻറെയും നസ്രത്തിലെ വീട്ടിലാണ് വചനം മാംസമായ യേശു വളർന്നത്.

തൻറെ നാളുകളിൽ അദ്ദേഹം തന്നെ നിശബ്ദതയുടെ ഇടങ്ങൾ തേടുന്നതിൽ അതിശയിക്കാനില്ല (cf.  മത്തായി  14:23) അത്തരം അനുഭവത്തിലേക്ക് തൻറെ ശിഷ്യന്മാരെയും ക്ഷണിച്ചു: "ഏകാന്തമായ ഒരു സ്ഥലത്തേക്ക് നിങ്ങൾ തനിയെ വന്ന് അൽപ്പം വിശ്രമിക്കുക" ( മർക്കോസ്  6:31).

ജോസഫ്?

ആദിയിൽ ഉണ്ടായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന, ദൈവമായിരുന്ന വചനം (യോഹ 1:1) മറിയത്തിൽ മാംസം ധരിച്ച് നമ്മുടെയിടയിൽ വസിച്ചു (1:14).

മറിയത്തിന്റെ ഭർത്താവാണ് ജോസഫ്. (മത്തായി 1:16).

യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കു ന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു.

അന്നത്തെ പുരുഷ മേധാവിത്ത സമൂഹത്തിൽ  ഏറെ സംഘർഷങ്ങൾക്കൊടുവിൽ അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാൽ അവളെ രഹസ്യമായി ഉപേക്ഷിക്കാൻ ജോസഫ് തീരുമാനിച്ചു...

എങ്കിലും അവന്റെ മനസാക്ഷി (ദൈവ ദൂതന്റെ രൂപത്തിൽ) 'മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ നിർദ്ദേശിക്കെ അവൻ അവളെ ഭാര്യയെ സ്വീകരിച്ചു. (1:18-25)

പൌരസ്ത്യ ജ്ഞാനികളുടെ സന്ദർശത്തിന് ശേഷം പതിയിരിക്കുന്ന അപകടം മനസ്സിലാക്കി ഈജിപ്തിലേക്ക് പലായനം ചെയ്യുന്നു. പ്രവാസത്തിനുശേഷം സുരക്ഷയെക്കരുതി ഗലീലിയിലെ നസ്രത്തിലേക്ക് വരുന്നു. അങ്ങനെ യേശു നസറായൻ എന്നറിയപ്പെട്ടു.

- ഇവൻ ആ തച്ചന്റെ മകനല്ലേ (13:55)

ലൂക്കാ:

ശിശുവായ യേശുവിനെ മാതാപിതാക്കന്മാർ ദേവാലയത്തിൽ കൊണ്ടു വന്നുപ്പോൾ

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവർ അത്ഭുതപ്പെട്ടു. അവർ പതിവായി പെസഹാത്തിരുനാളിന് ജറുസലെമിൽ പോയിരുന്നു 2:41.

അത്തരമൊരു മടക്കയാത്രയിൽ ബാലനായ യേശു അവരറിയാതെ ജറുസലെമിൽ താങ്ങി. ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം മാത്രം അത് തിരിച്ചറിഞ്ഞ അവർ അവനെ ജെറുസലേം ദേവാലയത്തിൽ പണ്ഡിതൻമാരുടെ ഇടയിൽ ജിജ്ഞാസുവായി ചോദ്യങ്ങൾ ഉന്നയിക്കുന്ന

അവനെക്കണ്ട് അവർ വിസ്മയിച്ചു.

അപ്പോഴും മറിയമാണ്, 'നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു' 2:48 എന്ന് പരിഭവിച്ചത്.

യേശുവിന്റെ പിതൃത്വം തനിക്കല്ല എന്നറിയാമായിരുന്ന ജോസഫും (3:23) കേൾക്കെയാണ്,

എന്റെ പിതാവിന്റെ കാര്യങ്ങളിൽ ഞാൻ വ്യാപൃ തനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ (2:49) എന്ന് ചോദിച്ച് അമ്പരപ്പിച്ചത്, ഞെട്ടിച്ചത്.

- അവൻ ജോസഫിന്റെ മകനാണെന്ന് കരുതപ്പെട്ടിരുന്നു (3:23)

- ജോസഫിന്റെ മകൻ (Jn 1:45)

- തച്ചന്റെ മകൻ 13:55

ഒരു വാക്കുപോലും ഉരിയാടാത്ത മനുഷ്യൻ...

നിശപ്തതയുടെ നെരി പ്പോടിൽ മാനസീക പിരിമുറുക്കത്തെ, സംഘർഷത്തെ സ്ഫുടം ചെയ്ത് സ്വന്തം മനസാക്ഷിയെ ദൈവീക ഇടപെടലിന്റെ ഇടമാക്കി അതിനെ അനുസരിക്കുന്നു...

ലൂക്കാ:

യേശു എന്ന പേര്:

മേരിയോട് Lk 1:31

ജോസഫിനോട് Mt 1:21

 

മറിയം vis-à-vis ജോസഫ്:

-വചനം കേട്ട് മറിയം അസ്വസ്ഥയാകുന്നു (ഭയപ്പെടേണ്ട) Lk 1:29

-ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ 1:34

-നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ 1:38

-എന്നാൽ, ജോസഫ് നിശബ്ദനാണ്, വചനം പ്രവർത്തിക്കുന്നു, അതിനെ ജീവിതമാക്കുന്നു അങ്ങനെ വചനം അദ്ദേഹത്തിൽ മാംസം ധരിക്കുന്നു...

-അദ്ദേഹത്തിന്റേത് ഭാവാത്മക, ക്രീയാത്മക നിശബ്ദതയാണ്, (അല്ലാതെ നിഷേധാത്മകമായ ഒന്നല്ല, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ, അവഗണനയുടെ, കലഹത്തിന്റെ, അക്രമത്തിന്റെ ഒന്നുമല്ല...)

Pope Francis:

യോഹന്നാൻ - 'അവൻ വളരുകയും, ഞാൻ കുറയുകയും വേണം Jn 3:30, അതായത് അവൻ സംസാരിക്കണം ഞാൻ ശ്രവിക്കണം...

-വചനം, മാംസം ധരിച്ച വചനം, നമ്മിൽ വളരുന്ന തോതനുസരിച്ചു നമ്മുടെ വചനം കുറയുന്നു. Augustine

അർത്ഥഗർഭമായ, വാചാലമാവുന്ന മൗനം... അന്തരംഗത്തിലേക്ക് ഊളിയിട്ടിറങ്ങാൻ, അന്തരാത്മാവിനെ അറിയാൻ വേണമീ മൗനം..

യേശുവും ഏകാന്തത, നിശബ്ദത ആഗ്രഹിച്ചിരുന്നു, ശിഷ്യൻമാരെ അതിന് ആഹ്വാനം ചെയ്തിരുന്നു, ഉറപ്പായും ജോസാഫിൽ കണ്ടതും, അദ്ദേഹത്തിൽ നിന്ന് പഠിച്ചതുമാവണം - 'ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്ക് കയറി Mt 14:23

'രഹസ്യമായി പ്രാർത്ഥിക്കുക' 6:6

ശിഷ്യന്മാരെ ഒരു വിജന സ്ഥലത്ത്തേയ്ക്ക്, വിഷമിക്കാൻ ക്ഷണിക്കുന്നു. 6:31



காலை வணக்கம்.

ஆம், உருமாற்றம் சீடத்துவத்துக்கு இன்றியமையாதது...

வேடங்களில் உருமாறினோம், அதுவே நமக்கு ஒருவகை அரணாக அமையக்கண்டோம், அதையே வசதியாக்கிக்கொண்டோம்...

ஆனால், நிகழவேண்டி யிருந்தது உள்ளுக்குள் உருமாற்றம், அதற்கு சிலுவைவரையிலான விலை கொடுக்க நேரிடும், எனவே அதை வசதியாக தவிர்க்கிறோம்! என்னே முரண்பாடு!! உள்ளுக்குள் நிகழ வேண்டிய இந்த உருமாற்றம் நிரந்தர தேடலின் விளைவு, இதற்கு வேண்டும் நிகரில்லா துணிவு, இயேசுவுக்குண்டான துணிவு, அதுவே சீடர்கள் கண்டு வியந்த அவரது உருமாற்றம்...

உண்மையுடன் முயல்வோம் இந்த தேடல், அதன் விளைவாக நிகழட்டும் உள்ள மாற்றம், அதுவே மனம் திரும்புதல், தவக்காலத்தில் அறிவுறுத்தப்படும் மனத்திருப்பம்...

இந்நாள் இனிய நன்னாளாகட்டும்!

வாழ்க!! வணக்கம்!!! [15.03.2024]

 

17.02.24:

Dear archbishop Thomas Netto,

Greetings! Wish and pray that you are fine along all in our diocese.

Was happy and hopeful of your elevation as our archbishop and expected a Jesus like authentic, bold and free ministry. And didn't want at all to 'interfere' in anyway as long as you are the archbishop here. 

However, day after day, disappointment grows. Even your circular letter for Lent is no exception!

Knowing you little closely in your last years of Theology, had much expectation which you commenced well with confining your First Mass at the Destitute Home of DSS in Mannadikkonam.

 

That promising young seminarian and priest after reaching the Cathedral as Assistant underwent some unexpected changes, not for good, of course in my perception. This was added up with your Loyala and Roman days and your company thereafter  with those 'interested' and 'influencing' group in the diocese and so on. Was it that you were hiding your true self?

Do you remember the day i was taken by James, Eugine and Charles to your parish at Murukkumpuzha? At one stage, i was asked to leave you all alone! And i went out and remained there all alone till you people finish your 'business'. But for the night, i would have walked away.

There are many things to differ with. However, i confine myself with your preaching and teaching, whether in person or in print... Our preaching can't but be a gospel and that's what Jesus declared at the Synagogue at Nazareth (Lk 4:16-19). Every utterance and every written word must only be to enlighten, empower and ultimately liberate people.

As a bishop, you are conveniently compromising with the categorical demands of Jesus (Mt 6:24, Mk 10:42-45) in order to retain the episcopacy with all its pomp and glory which he denounced through the incarnation (Phil 2:5-9).

Let's be honest to ourselves which alone shall be our authenticity. Being honest to oneself is the same as being honest to God even. If possible read a book by the same title 'Honest to God' by J.A.T Robinson, an Anglican bishop.

Try to learn things at the earliest and after necessary reflection and consultation take clear and bold decision of yours and stand by it. If at all proved wrong, be generous to acknowledge, apologize and correct.

 

Our people can't afford to have such a seemingly dependent and remotely controlled leadership.

Am blunt as always. If i am wrong you could correct me any time. But, if am right, kindly try to correct your course as our people do deserve a better leadership.

Thanking you,

Pancretius.

 

No comments: