Sunday, January 6, 2019


Assumption Church
Thycaud
137th Patroness’ Feat 6th to 15th August 2018

Tuesday, 7th August, at 5.30 pm:
‘യേശു ഒരു ക്രൈസ്തവനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്...
‘ആചാരങ്ങളുടെയും ആര്ഭാടങ്ങളുടെയും കേവലം ആവര്‍ത്തനമാകാതെ, ക്രിസ്തു അനുഭവമായി മാറാന്‍ നടത്തുന്ന തിരുനാളിന്‍റെ രണ്ടാം ദിന ആശംഷകള്‍!

ക്രൈസ്തവന്‍’, യേശുവിനുപോലും പരിചയമില്ലാത്ത പദം! ക്രിസ്തുവില്‍ നിന്നാണല്ലോ ‘ക്രൈസ്തവന്‍’ എന്ന വാക്കുതന്നെ ഉത്ഭവിക്കുന്നത്. എന്നാല്‍ ക്രിസ്തു എന്ന പദംപോലും യേശുവിന്‍റെ ഉയിര്‍പ്പിന്ശേഷം മാത്രം പ്രയോഗിക്കപ്പെട്ട ഒന്നാണ്. ക്രിസ്തു എന്നാല്‍ രക്ഷിക്കുന്നവന്‍, രക്ഷകന്‍ എന്നൊക്കെയാണ്. ക്രിസ്തിയാനി/ ക്രൈസ്തവന്‍ രക്ഷിക്കുന്നവനും... ആണോ ക്രൈസ്തവരായ നമ്മള്‍?  

-   ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?’ എന്ന യേശുവിന്‍റെ ചോദ്യത്തിന് പത്രോസ് നല്‍കിയ മറുപടിയാണ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌’ എന്നത്. അവിടുന്ന് അരുള്‍ചെയ്തു: ‘...താന്‍ ക്രിസ്തുവാനെന്നു ആരോടും പറയരുത്’ എന്നു ശിഷ്യന്മാരോട് കല്പിച്ചു. (Mt 16:13-20)

-   സ്വയം രക്ഷിക്കാന്‍ കഴിയാത്തവന്‍ എങ്ങനെ രക്ഷകനാവും! എന്നാല്‍ മരണത്തെപ്പോലും പരാജയപ്പെടുത്തി ഉദ്ധാനം ചെയ്തവനെ രക്ഷകന്‍-ക്രിസ്തു എന്നല്ലാതെ എന്തു വിളിക്കും? അതാണ്‌, ഉയിര്‍പ്പിന് ശേഷം പത്രോസ് ഇസ്രായേല്‍ ജനങ്ങളോട് പറഞ്ഞത്: ‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി...’ (Acts 2:36)

ഇനി ക്രിസ്തുവായിത്തീര്‍ന്ന യേശു നമ്മില്‍നിന്നും, ഒരു ക്രിസ്തു അനുയായിയില്‍ നിന്നും, എന്താണ് പ്രതീക്ഷിക്കുന്നത് എന്നതാണ് പ്രസക്തവും, ഇന്നത്തെ ചിന്താവിഷയത്തിന്‍റെ കാതലുമായ ഭാഗം!

ക്രൈസ്തവന്‍ ആധ്യന്തികമായി ക്രിസ്തു അനുയായിയാണ്. ‘എന്നെ അനുഗമിക്കുക’ (Mt 4:19; 9:9) എന്നതാണ് വിളി.

-   ‘എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവാന്‍ എനിക്കു യോഗ്യനല്ല.’ (Mt 10:37-38). […ആരാണ് എന്‍റെ അമ്മ?... എന്‍റെ സഹോദരര്‍? തന്‍റെ ശിഷ്യരുടെനെരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ എന്‍റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും.(Mt 12:46ff)]
-   ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ (Jn 13:35)
-   ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല’ (Jn 15:12-13)
-   ആരാണ് അയല്‍ക്കാരന്‍? അവനോടു കരുണ കാണിച്ചവന്‍... നീയും പോയി അതുപോലെ ചെയ്യുക.’ (Lk 10:25ff)
-   ‘അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി: ആത്മാവില്‍ ദരിദ്രര്‍/ വിലപിക്കുന്നവര്‍/ ശാന്തശീലര്‍/ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍/ കരുനയുള്ളവര്‍/ ഹൃദയശുദ്ധിയുള്ളവര്‍/ സമാധാനം സ്ഥാപിക്കുന്നവര്‍/ നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍..(Mt 5:1ff)
-   ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്/ ലോകത്തിന്‍റെ പ്രകാശമാണ്...
-   നിങ്ങളുടെ നീതി നിയമജ്ഞാരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല...
-   സഹോദരനോട് കോപിക്കുന്നവന്‍... സഹോദരനുമായി രമ്യതപ്പെടുക...
-   ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍...
-   നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ...
-   ശത്രുക്കളെ സ്നേഹിക്കുവിന്‍...
-   മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി, പ്രശംസ ലഭിക്കാന്‍ വേണ്ടി...
-   കപടനാട്യക്കാരെപ്പോലെ ആകരുത്... അതിഭാഷണം ചെയ്യരുത്....
-   ഉത്കണ്ടാകുലരാകേണ്ട... ആകുലാരെകേണ്ട... ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക...
-   വിധിക്കരുത്...
-   ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍...
-   ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ. (Mt Mk 8:38ff)
-   ശിഷ്യത്വത്തിന്റെ വിളി വലിയ വിള കൊടുക്കേണ്ട വിളിയാണ്, ജീവനെവരെ വിലയായി കൊടുക്കേണ്ടി വരും. ‘ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല...’ (Mt 10:24; Jn 13:16)
-   ഒത്തുതീര്‍പ്പുകള്‍ക്ക് നിന്നുകൊടുക്കുന്നതല്ല യേശുവിന്‍റെ ദൈവരാജ്യ മൂല്യങ്ങള്‍. അവിടുത്തെ പ്രഭോദനങ്ങള്‍ അസ്സന്നിക്തമാണ്.

o   ‘കര്‍ത്താവേ, കര്‍ത്താവേ എന്ന്... വിളിച്ചപേക്ഷിക്കുന്നവനല്ല... സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക... (Mt 7:21)
o   ഞാന്‍ നിങ്ങളെ അറിയുകയില്ല...(Mt 25:12)







-   Pancretius / Pettah – 7th Aug 18
தூய விண்ணேற்பு அன்னை ஆலயம், புதுக்கடை
5 - ம் திருவிழா - வெள்ளி - 10.08.2018 – 7 pm/(4—வது அன்பியம் &உள்நாட்டு மீனவர் சங்கம்-பெண்கள்)
‘இவ்வுலகம் மீட்பு பெற (இறையரசாகிட), அதனை புரட்டிப்போட்ட முப்பத்துமூன்று வயது இளைஞனின் இறையரசு பணியில் முழுமையாய் இணைத்துக்கொண்ட மரியாளின் விண்ணேற்பு விழாவோடு அவளது புரட்சி பாடலை தியானித்து கொண்டாடுகிறோம்...’ (அழைப்பிதழ்)

[‘பேசத்தெரியாதவர் சார்பாகப் பேசு; திக்கற்றவர்கள் எல்லாருடைய உரிமைகளுக்காகவும் போராடு. அவர்கள் சார்பாகப் பேசி நியாயமான தீர்ப்பை வழங்கு; எளியோருக்கும் வறியோருக்கும் நீதி வழங்கு.’ (நீதிமொழி 31:8-9)/ ‘... நாம் மனிதர்களோடு மட்டும் போராடுவதில்லை, ஆட்சிபுரிவோர், அதிகாரம் செலுத்துவோர், இருள் நிறைந்த இவ்வுலகின்மீது ஆற்றல் உடையோர்... ஆகியவற்றோடும் போராடுகிறோம்.’(எபேசியர் 6:10-12)/ ‘மக்கள் பார்க்கவேண்டுமென்று... அறச்செயல்களைச் செய்யாதீர்கள்... மக்கள் புகழவேண்டுமென்றும் செய்யாதீர்கள்....(மத்தேயு 6:1-4)]தாழ்நிலையில் இருப்போரை உயர்த்துகிறார்...’

மையக்கருத்து: ‘இளையோரின் பார்வையில்... வறியவரை தூக்கிவிட’:

வறியவரேதான் இறைவனின் எப்போதையும் கவலையும். ஆக அவர்கள்பால் அவர் எப்போதும் பரிவு காட்டுகிறார், பாசம் காட்டுகிறார். இதையே வேதாகமம் முழுக்க முழுக்க சொல்லிவைக்கிறது, குறிப்பாக இறைவாக்கினர்கள் (எசாயா 1:11ff, ஆமோஸ் 5:21ff); இயேசுவும் தமது இறையரசின் உவமைகள் வாயிலாக நமக்கு சொல்லிவைப்பதும். [எ.க: ‘...பெருந்திரளான மக்களைக் கண்டு அவர்கள் மீது பரிவுகொண்டார்... உடல்நலமற்றிருந்தோரைக் குணமாக்கினார்... அவர்களுக்கு உணவு கொடுங்கள்... அனைவரும் வயிறார உண்டனர்...’ (Mt 14:14ff) ...திரண்டிருந்த மக்களை கண்டபோது அவர்கள்மேல் பரிவுகொண்டார்: அவர்கள் ஆயர் இல்லா ஆடுகளைப்போல அலைக்கழிக்கப்பட்டு சோர்ந்து காணப்பட்டார்கள்...’(Mt 9:36ff; Mk 6:34) நான் இம்மக்கள் கூட்டத்தின் மீது பரிவுகொள்கிறேன். ஏற்கெனவே மூன்று நாட்களாக இவர்கள் என்னுடன் இருக்கிறார்கள். உண்பதற்கு இவர்களிடம் எதுவுமில்லை. நான் இவர்களைப் பட்டினியாக வீட்டிற்கு அனுப்பிவிட்டால் வழியில் தளர்ச்சி அடைவார்கள். இவர்களுள் சிலர் நெடுந்தொலையிலிருந்து வந்துள்ளனர்.’(Mk 8:2ff) இயேசு அவர் (தொழுநோயாளர்)மீது பரிவு கொண்டு தமது கையை நீட்டி அவரைத் தொட்டு அவரிடம்... நோய் நீங்குக...’ என்றார். (Mk 1:40ff). நயீன் ஊர் கைம்பெண்ணின் இறந்த மகனை தூக்கி வருவதைக் கண்டு அவளிடம் பரிவு கொண்டு, ‘அழாதீர்’ என்றார். பின் பாடையை தொட்டு அவனை உயிர்ப்பித்து தாயிடம் ஒப்படைத்தார்.(Lk 7:11ff). பார்வையற்ற இருவர் வழியோரத்திலிருந்து, ‘ஆண்டவரே, எங்கள் கண்களைத் திறந்தருளும்’ என, அவர்கள்மீது பரிவு கொண்டு அவர்கள் விழிகளைத் தொட்டார். உடனே அவர்கள் பார்வை பெற்று அவரைப் பின்பற்றினார்கள். (Mt 20:29ff).

இதே பரிவை தனது நல்ல சமாரியர் மற்றும் காணாமற்போன மகன் உவமைகள் வாயிலாகவும் விளக்குகிறார்.(Lk10:33; 15:20).  துன்பத்துக்கு, வேதனைக்கு இயேசு தரும் பதில் இந்த பரிவும் தொடர்ந்து விடுதலைக்கு அவர்களை தூக்கிவிடுவதுமே. இதையே ‘காணாமற்போன ஆடு(Lk 15:1ff) மற்றும் திராக்மா/நாணயம்(Lk 15: 8ff)  முதலிய உவமைகளிலும் காண்கிறோம்.

இயேசுவின் நாசரேத் முழக்கம்: ‘ஆண்டவருடைய ஆவி என்மேல் உளது; ஏனெனில், அவர் எனக்கு அருள்பொழிவு செய்துள்ளார். ஏழைகளுக்கு நற்செய்தியை அறிவிக்கவும் சிறைப்பட்டோர் விடுதலை அடைவர், பார்வையற்றோர் பார்வை பெறுவர் என முழக்கமிடவும் ஒடுக்கப்பட்டோரை விடுதலை செய்து அனுப்பவும் ஆண்டவர் அருள்தரும் ஆண்டினை முழக்கமிட்டு அறிவிக்கவும் அவர் என்னை அனுப்பியுள்ளார்.’(Lk 4:18-19)

பழைய ஏற்பாடு: ‘உன் சகோதரன் ஆபேல் எங்கே?... அவன் ரத்தத்தின் குரல் மண்ணிலிருந்து என்னை நோக்கி கதறிக்கொண்டிருக்கிறது...’ (Gen 4:8ff)எகிப்தில் என் மக்கள் படும் துன்பத்தை என் கண்களால் கண்டேன்; அடிமை வேலைவாங்கும் அதிகாரிகளை முன்னிட்டு அவர்கள் எழுப்பும் குரலையும் கேட்டேன்; ஆம், அவர்களின் துயரங்களை நான் அறிவேன். எனவே... அவர்களை விடுவிக்கவும்...பாலும் தேனும் பொழியும் நல்ல பரந்ததோர் நாட்டிற்கு.. அவர்களை நடத்திச்செல்லவும் இறங்கி வந்துள்ளேன்... எனவே இப்போதே போ... என் மக்களை நடத்திச்செல்ல நான் உன்னை அனுப்புகிறேன்...  (Ex 3:7-10)

இயேசு: யோவானிடமிருந்து திருமுழுக்கு பெற்றிருக்கலாம், அவரும் திருமுழுக்கு கொடுத்திருக்கலாம் (Jn 3:22-26), (அவரல்ல திருமுழுக்கு கொடுத்தது, மாறாக அவர் சீடரே Jn 4:3). திருமுழுக்கு கொடுப்பதைவிட ஏழைகளது துயர் துடைக்க வேண்டும் என்றே  பணி தொடங்குகின்றார். வறியவர்/எழைகள் என்றால் குருடர், உடல் ஊனமுற்றோர், தொழுநோயாளிகள், பசித்தோர், பாவிகள், விலைமாதர், வரிதண்டுவோர், தீய ஆவியால் துன்புறுவோர், அடக்குமுறைகளுக்கு உள்ளானோர், கைதிகள், வருந்தி சுமை சுமப்போர், சட்டம் தெரியாத பாமரர்கள், மக்கள்திரள், கடைசியானோர், குழைந்தைகள் என அத்தனைபேரும் வறியவர்/எழைகளே... இவர்களையே பரிசேயர்கள் பாவிகள் என்று அவமதித்தது...

வரலாறு என்பது முக்கிய புள்ளிகளுடையது, பிர்முகர்களுடையது! அரசர்கள், அரசகுமாரர்கள், வலுவுடையோர், செல்வந்தர்கள், அவர்கள் நடத்தும் சுரண்டல்கள், மேற்கொள்ளும் படையெடுப்புக்கள் என பல. ஆனால் உண்மை வரலாறு வேதனையின், துயரங்களின் அதற்கெதிரான போராட்டங்களின் வரலாறு என்று ஜொஹான் பி மெட்ஸ் எனும் எழுத்தாளர் கூறுகிறார். இவையொன்றும் வரலாற்று புத்தகங்களில் காண்பதில்லை. எடுத்துக்காட்டாக கலிங்கத்து போரில் இறந்தவர்கள் யார் யார் என்று யாருக்கு தெரியும்? குருதிக்களத்தில் இறப்பவர்களல்ல, அவர்களது சொந்தங்களுமல்ல வெற்றி வாகை சூடுவதும் கொண்டாடுவதும்! ‘கங்கை கொண்டான்’, ‘கடாரம் வென்றான்’ என்றால் சோழனென்றே நாம் நினைப்போம், ஆனால் உண்மையில் அந்த போர் வென்றது யார்? சாதாரண, ஊர், பேர் தெரியாத போராளிகள் மட்டும், ஒருவேளை அரசன் அந்தப் போர்க்களத்தில் வந்திருக்கவேமாட்டான். இதுதான் பெரிய கோயில்கள், அரண்மனைகள் என அனைத்து கட்டுமானங்கள், அமைப்புக்களின் வரலாறும். தஞ்சை பெரியகோயில், தாஜ் மஹால்  கட்டிய கட்டிடக்கலைஞர் யாரையேனும் பற்றியோ பணிசெய்த பணியாளர்பற்றியோ யாதேனும் சொல்லப்பட்டதா? இது அரசர்கள் முறை என்றால், இயேசுவின் முறை முற்றிலும் வேறு. இந்த ஏழை, பாமர மக்களைத் தவிர்த்து அவரை புரிந்துகொள்ளவே முடியாது. அவர்கள்தான் அன்னை மரியாளின் பாடலில் சொல்லும் ‘கடவுளுக்கு அஞ்சி நடப்போர்’, ‘தாழ்நிலையில் இருப்போர் (வறியவர்)’, ‘பசித்தோர்’ என்போர்.    

இத்தகையோரை சாதாரணமாக வேலைக்கு யாரும் எடுப்பதில்லை, யாரும் ஆதரிப்பதுமில்லை. இவர்களை பராமரிக்க முதியோர் இல்லம், அகதிகள் இல்லம் போன்ற ஒன்றும் அந்த காலத்தில் இல்லை. ஆக, உயிர்வாழ பிச்சை எடுப்பதை தவிர வேறு வழியில்லாதவர்கள். இவர்களுக்கு புறம்பே விதவைகள், அனாதைகள், பாமரர்கள், பாவிகள் என வேறொரு கூட்டமும். இத்தகையோருக்கு ஒருவேளை பசிபோக்க உணவுகூட கிடைக்கலாம், ஆனால் இவர்கள் அனுபவிக்கும் அவமானம், வெட்கம் (Lk 16:3) சொல்லற்கரியது. இயேசுவின் காலத்தவர்க்கு உணவை விட மானம் பெரிது. பிச்சைக்காரர்களை/வறியவர்களை யாரும் மதித்ததில்லை, மதிப்பதில்லை, இயேசுவைத்தவிர... (Mt 5:3).  

இவர்களையே இயேசு ஏற்றுக்கொண்டார். இவர்களே அவர் நண்பர்கள். ‘இம்மனிதன் பெருந்தீனிக்காரன், குடிகாரன், வரி தண்டுபவர்களுக்கும் பாவிகளுக்கும் நண்பன்’ என்கிறார்கள். (Mt 11:19)

இனி, அன்னை மரியாளுக்கு வருவோம் . கானாவில் திருமண விழாவில் திராட்சை இரசம் தீர்ந்துபோக அவள் இயேசுவை நோக்கி, ‘திராட்சை இரசம் தீர்ந்துவிட்டது’... தொடர்ந்து, பணியாளர்களிடம், ‘அவர் உங்களுக்குச் சொல்வதெல்லாம் செய்யுங்கள்’ என்றார். அவர், ‘இத்தொட்டிகளில் தண்ணீர் நிரப்புங்கள்’ என அவர்கள் அவற்றை நிரப்ப அது இரசமாக மாறியது. (Jn 2:1ff).

அம்மா, இவரே உம் மகன்’ – ‘இவரே உம் தாய்’ (Jn 19:26-27)அவர்கள் அனைவரும் சில பெண்களோடும் இயேசுவின் சகோதரர்களோடும், அவருடைய தாய் மரியாவோடும் இணைந்து ஒரே மனத்தோடு... வேண்டிக்கொண்டிருந்தார்கள்.’ (Acts 1:14)

‘நம்பிக்கையும்/விசுவாசம் செயல் வடிவம் பெறாவிட்டால் தன்னிலே உயிரற்றதாயிருக்கும்.’ (யாக்கோபு 2:17)/ ‘கடவுளை எவரும் என்றுமே கண்டதில்லை. நான் ஒருவர் மற்றவரிடம் அன்பு கொண்டுள்ளோமென்றால் கடவுள் நம்மோடு இணைந்திருப்பார்.’ (1 Jn 4:12)  கடவுளை அன்பு செய்து சகோதரரை வெறுப்போர் பொய்யர் (1 Jn 4:20 )
Pancretius/ Pettah 09.08.’18


St. Anne’s Forane Church, Pettah
Catechism Teachers – Class and discussion
Saturday, 18th August 2018

ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കളരി:
-   ക്രിസ്തീയ വിശ്വാസം, യേശുവിലുള്ള വിശ്വാസമാണ്.
-   യേശു, ക്രിസ്തുവാണ്‌... ഇത് നേരത്തെ യേശുവിന്‍റെ ഒരു ചോദ്യത്തിന് ഉത്തരമായി പത്രോസ് പറഞ്ഞുവെങ്കിലും, അത് ആരോടും പറയരുതെന്ന് അവിടുന്നു വിലക്കി.
-   എന്നാല്‍, അവിടുന്ന് ഉയിര്‍ത്തു കഴിഞ്ഞപ്പോള്‍, അവിടുത്തെ ദൈവം കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തി എന്നു അതുവരെ ഭീരുവായിരുന്ന പത്രോസ് ജനസമൂഹത്തിന്റെ മുന്‍പില്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്.
-   ക്രിസ്തു ഉയ്രിത്തില്ലാ എങ്കില്‍ ഞങ്ങളുടെ പ്രഖ്യാപനം/പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യര്തമാണ്, എന്നു പൌലോസ് പ്രഖ്യാപിക്കുന്നു.
-   യേശു/ക്രിസ്തു വിളിച്ചത് ശിഷ്യത്വത്തിലേക്കാന്...  


ക്രിസ്തുവില്‍ നിന്നാണല്ലോ ‘ക്രൈസ്തവന്‍’ എന്ന വാക്കുതന്നെ ഉത്ഭവിക്കുന്നത്. എന്നാല്‍ ക്രിസ്തു എന്ന പദംപോലും യേശുവിന്‍റെ ഉയിര്‍പ്പിന്ശേഷം മാത്രം പ്രയോഗിക്കപ്പെട്ട ഒന്നാണ്. ക്രിസ്തു എന്നാല്‍ രക്ഷിക്കുന്നവന്‍, രക്ഷകന്‍ എന്നൊക്കെയാണ്. ക്രിസ്തിയാനി/ ക്രൈസ്തവന്‍ രക്ഷിക്കുന്നവനും... ആണോ ക്രൈസ്തവരായ നമ്മള്‍? 

-   ‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?’ എന്ന യേശുവിന്‍റെ ചോദ്യത്തിന് പത്രോസ് നല്‍കിയ മറുപടിയാണ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌’ എന്നത്. അവിടുന്ന് അരുള്‍ചെയ്തു: ‘...താന്‍ ക്രിസ്തുവാനെന്നു ആരോടും പറയരുത്’ എന്നു ശിഷ്യന്മാരോട് കല്പിച്ചു. (Mt 16:13-20)

-   സ്വയം രക്ഷിക്കാന്‍ കഴിയാത്തവന്‍ എങ്ങനെ രക്ഷകനാവും! എന്നാല്‍ മരണത്തെപ്പോലും പരാജയപ്പെടുത്തി ഉദ്ധാനം ചെയ്തവനെ രക്ഷകന്‍-ക്രിസ്തു എന്നല്ലാതെ എന്തു വിളിക്കും? അതാണ്‌, ഉയിര്‍പ്പിന് ശേഷം പത്രോസ് ഇസ്രായേല്‍ ജനങ്ങളോട് പറഞ്ഞത്: ‘...നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി...’ (Acts 2:36)

ഇനി ക്രിസ്തുവായിത്തീര്‍ന്ന യേശു നമ്മില്‍നിന്നും, ഒരു ക്രിസ്തു അനുയായിയില്‍ നിന്നും, എന്താണ് പ്രതീക്ഷിക്കുന്നത് എന്നതാണ് പ്രസക്തവും, ഇന്നത്തെ ചിന്താവിഷയത്തിന്‍റെ കാതലുമായ ഭാഗം!

ക്രൈസ്തവന്‍ ആധ്യന്തികമായി ക്രിസ്തു അനുയായിയാണ്. ‘എന്നെ അനുഗമിക്കുക’ (Mt 4:19; 9:9) എന്നതാണ് വിളി.

-   ‘എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവാന്‍ എനിക്കു യോഗ്യനല്ല.’ (Mt 10:37-38). […ആരാണ് എന്‍റെ അമ്മ?... എന്‍റെ സഹോദരര്‍? തന്‍റെ ശിഷ്യരുടെനെരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു: ഇതാ എന്‍റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍റെ അമ്മയും സഹോദരനും സഹോദരിയും.(Mt 12:46ff)]
-   ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ (Jn 13:35)
-   ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല’ (Jn 15:12-13)
-   ആരാണ് അയല്‍ക്കാരന്‍? അവനോടു കരുണ കാണിച്ചവന്‍... നീയും പോയി അതുപോലെ ചെയ്യുക.’ (Lk 10:25ff)
-   ‘അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി: ആത്മാവില്‍ ദരിദ്രര്‍/ വിലപിക്കുന്നവര്‍/ ശാന്തശീലര്‍/ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍/ കരുനയുള്ളവര്‍/ ഹൃദയശുദ്ധിയുള്ളവര്‍/ സമാധാനം സ്ഥാപിക്കുന്നവര്‍/ നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍..(Mt 5:1ff)
-   ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്/ ലോകത്തിന്‍റെ പ്രകാശമാണ്...
-   നിങ്ങളുടെ നീതി നിയമജ്ഞാരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല...
-   സഹോദരനോട് കോപിക്കുന്നവന്‍... സഹോദരനുമായി രമ്യതപ്പെടുക...
-   ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍...
-   നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ...
-   ശത്രുക്കളെ സ്നേഹിക്കുവിന്‍...
-   മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി, പ്രശംസ ലഭിക്കാന്‍ വേണ്ടി...
-   കപടനാട്യക്കാരെപ്പോലെ ആകരുത്... അതിഭാഷണം ചെയ്യരുത്....
-   ഉത്കണ്ടാകുലരാകേണ്ട... ആകുലാരെകേണ്ട... ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക...
-   വിധിക്കരുത്...
-   ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍...
-   ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ചു തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ. (Mt Mk 8:38ff)
-   ശിഷ്യത്വത്തിന്റെ വിളി വലിയ വിള കൊടുക്കേണ്ട വിളിയാണ്, ജീവനെവരെ വിലയായി കൊടുക്കേണ്ടി വരും. ‘ശിഷ്യന്‍ ഗുരുവിനേക്കാള്‍ വലിയവനല്ല...’ (Mt 10:24; Jn 13:16)
-   ഒത്തുതീര്‍പ്പുകള്‍ക്ക് നിന്നുകൊടുക്കുന്നതല്ല യേശുവിന്‍റെ ദൈവരാജ്യ മൂല്യങ്ങള്‍. അവിടുത്തെ പ്രഭോദനങ്ങള്‍ അസ്സന്നിക്തമാണ്.

o   ‘കര്‍ത്താവേ, കര്‍ത്താവേ എന്ന്... വിളിച്ചപേക്ഷിക്കുന്നവനല്ല... സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക... (Mt 7:21)
o   ഞാന്‍ നിങ്ങളെ അറിയുകയില്ല...(Mt 25:12)



-   Pancretius / Pettah – 7th Aug 18

No comments: